Thu. Apr 25th, 2024

കോട്ടയത്തെ ഗാന്ധി പ്രതിമക്ക് 50 വയസ്സ്; 1925 മാര്‍ച്ച്‌ 15നാണ് ഗാന്ധിജി ആദ്യമായി കോട്ടയത്തെത്തുന്നത്

By admin Sep 30, 2021 #statue
Keralanewz.com

കോട്ടയം: നഗരത്തിെന്‍റ മുഖമുദ്രയായ ഗാന്ധി പ്രതിമക്ക് 50 വയസ്സ്. 1971 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഉപരാഷ്ട്രപതി ഗോപാല്‍സ്വരൂപ് പാഠക് ആണ് ഗാന്ധി പ്രതിമ അനാവരണം ചെയ്തത്. എന്‍.കെ. പൊതുവാള്‍ ആയിരുന്നു അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍. സെന്‍ട്രല്‍ ജങ്ഷനില്‍ തിരുനക്കര മൈതാനത്തോട് ചേര്‍ന്നുള്ള ഈ സ്ഥലം പിന്നീട് ഗാന്ധിസ്ക്വയര്‍ എന്ന് അറിയപ്പെട്ടുതുടങ്ങി.

അന്നുമുതല്‍ നഗരത്തിലെ സമരങ്ങള്‍ക്കും സാംസ്കാരിക- രാഷ്ട്രീയ കൂട്ടായ്മകള്‍ക്കും വേദിയായി ഗാന്ധിസ്ക്വയര്‍. തിരുനക്കര മൈതാനത്തെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ഗാന്ധിജി തിരുനക്കരയില്‍ വന്നതിെന്‍റ സ്മരണക്കായാണ് മൈതാനത്തിന് മുന്നില്‍ മുനിസിപ്പാലിറ്റി മുന്‍ൈകയെടുത്ത് പ്രതിമ സ്ഥാപിച്ചത്. 1925 മാര്‍ച്ച്‌ 15നാണ് ഗാന്ധിജി ആദ്യമായി കോട്ടയത്തെത്തുന്നത്.

അന്ന് വിശ്രമസ്ഥലത്തുനിന്ന് കാല്‍നടയായി എത്തി തിരുനക്കര മൈതാനത്ത് സംസാരിച്ചു. നഗരസഭ 2013-_14 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി ഗാന്ധിസ്ക്വയറിെന്‍റ മുഖം മിനുക്കി. പ്രതിമയുടെ അറ്റകുറ്റപ്പണി നടത്തുകയും മണ്ഡപം മാര്‍ബിള്‍ പാകി മനോഹരമാക്കുകയും ചെയ്തു. 2017ല്‍ പ്രതിമയുടെ ഊന്നുവടി തകര്‍ന്നത് പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിമയുടെ താഴെ കല്‍ക്കെട്ടും വേലിയും പണിത് സുരക്ഷിതമാക്കിയത്. ഇടക്കാലത്ത് പ്രതിമ തിരുനക്കര മൈതാനത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ നീക്കമുണ്ടായിരുന്നു. കൗണ്‍സിലറും ഗാന്ധിയനുമായിരുന്ന ടി.ജി. സാമുവല്‍ നിരാഹാരമിരുന്നാണ് ആ ശ്രമം തടഞ്ഞത്. അദ്ദേഹത്തിെന്‍റ ഒറ്റയാള്‍സമരത്തിെന്‍റ കേന്ദ്രം കൂടിയാണ് ഗാന്ധിസ്ക്വയര്‍.

Facebook Comments Box

By admin

Related Post