Fri. May 3rd, 2024

വിലക്കില്‍ കുടുങ്ങി സഹകരണ ബാങ്കുകള്‍; പ്രതീക്ഷ കോടതിയില്‍

By admin Dec 14, 2021 #co opertive bank #rbi
Keralanewz.com

പാലക്കാട്: ‘ബാങ്ക്’ എന്നു ചേര്‍ക്കുന്നതിനുള്ള റിസര്‍വ് ബാങ്കിെന്‍റ വിലക്കില്‍ കുടുങ്ങി സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകള്‍.

ബാങ്കിങ് ഭേദഗതി നിയമത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരായ വകുപ്പുകള്‍ നീക്കണമെന്ന ആവശ്യത്തില്‍ കേന്ദ്ര ധനമന്ത്രി കൈമലര്‍ത്തിയതോടെ, സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന സ്യൂട്ട് ഹരജിയിലാണ് ഇനി സഹകാരികളുടെ ഏക പ്രതീക്ഷ.

2020 സെപ്റ്റംബര്‍ 29ന് നിലവില്‍വന്ന ബാങ്കിങ് നിയന്ത്രണ (ഭേദഗതി) നിയമം അനുസരിച്ച്‌ ആര്‍.ബി.െഎ ലൈസന്‍സില്ലാതെ സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്നു. സഹകരണ സംഘങ്ങള്‍ അംഗങ്ങളല്ലാത്തവരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് നിയമപരമല്ല. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കുന്നവര്‍ സ്ഥാപനത്തിന് ബാങ്കിങ്ലൈസന്‍സ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍, നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗ്യാരന്‍റി കോര്‍പറേഷെന്‍റ പരിരക്ഷ ലഭിക്കില്ലെന്നും ആര്‍.ബി.െഎ പറയുന്നു.

എന്നാല്‍, സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് നിയന്ത്രണവും നിക്ഷേപിക്കുന്നവരെ വിലക്കുന്ന മുന്നറിയിപ്പും ആര്‍.ബി.െഎ നല്‍കുന്നത് ഏതു നിയമത്തിെന്‍റ അടിസ്ഥാനത്തിലാണെന്ന് സഹകാരികള്‍ ചോദിക്കുന്നു. സംഘങ്ങളില്‍ അംഗങ്ങളെ നിശ്ചയിക്കുന്നത് അതത് സംസ്ഥാന നിയമങ്ങളാണെന്നും കേന്ദ്രനിയമത്തില്‍ ഒരിടത്തും സഹകരണ സംഘങ്ങളുടെ അംഗങ്ങള്‍ ആരൊക്കെയാകണമെന്ന് നിര്‍വചിട്ടില്ലെന്നും സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.ബി.െഎയുടെ ജാഗ്രത നിര്‍ദേശം, സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ പരക്കെ ആശങ്ക പരത്തിയിരിക്കുകയാണ്. കോവിഡ് മൂലം കടുത്ത മാന്ദ്യത്തിലായ സഹകരണ മേഖലയില്‍ ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സഹകരണ ബാങ്കുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരളം വിയോജിപ്പ് അറിയിച്ചെങ്കിലും റിസര്‍വ് ബാങ്ക് നിലപാടില്‍ ഉറച്ച്‌ മുേന്നാട്ടുപോകുകയാണ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഇവര്‍ നടത്തുന്ന സാമ്ബത്തിക ഇടപാടുകളെ ബാങ്കിങ് എന്ന നിര്‍വചനത്തിന് കീഴില്‍ തരം തിരിക്കാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാറിെന്‍റ വാദം. സംഘങ്ങളുടെ നിക്ഷേപത്തിന് ഗ്യാരന്‍റിക്കായി കേരളത്തില്‍ നിയമമുണ്ട്.

നിയന്ത്രണം പ്രാഥമിക ബാങ്കുകളും മറ്റു സഹകരണ സംഘങ്ങളുമടക്കം കേരളത്തിലെ 16,000ലധികം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും സഹകരണ രജിസ്ട്രാര്‍, ആര്‍.ബി.െഎ ജനറല്‍ മാനേജര്‍ക്ക് അയച്ച കത്തിലുണ്ട്.

സംസ്ഥാനത്ത് ആര്‍.ബി.െഎ ലൈസന്‍സുള്ളത് കേരള ബാങ്കിനും മലപ്പുറം ജില്ല സഹകരണ ബാങ്കിനും അര്‍ബന്‍ കോഒാപറേറ്റിവ് ബാങ്കുകള്‍ക്കും മാത്രമാണ്. സംസ്ഥാന സഹകരണ നിയമം അനു

Facebook Comments Box

By admin

Related Post