Sat. Apr 27th, 2024

വനം വകുപ്പില്‍ ‘ചാക്കോ ഭരണം’

By admin Nov 20, 2021 #forest dept #ncp #p c chacko
Keralanewz.com

തിരുവനന്തപുരം: വനം മന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി പ്രസിഡന്‍റിെന്‍റ ഭരണം, മന്ത്രിയോട് പരിഭവിച്ച്‌ െഎ.എഫ്.എസുകാര്‍, കീഴുദ്യോഗസ്ഥരെ വിരട്ടി ഉന്നത ഉദ്യോഗസ്ഥര്‍…

വിവാദങ്ങളില്‍ ഉലയുന്ന വനം വകുപ്പില്‍ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായി.

 മുട്ടില്‍ മരംമുറിക്ക് പുറമെ ബേബി ഡാം പരിസരത്തെ മരംമുറി അനുമതി വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ മന്ത്രി എ.കെ. ശശീന്ദ്രനെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ സ്വീകരിച്ചത്.

മന്ത്രി ദുര്‍ബലനായതോടെ ഭരണത്തില്‍ രാഷ്ട്രീയ നേതൃത്വം പിടിമുറുക്കി. നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ ശക്തമായതോടെ ഉദ്യോഗസ്ഥര്‍ വിവിധ ചേരികളിലായിനിന്ന് പോരടിച്ചു തുടങ്ങി. വകുപ്പ് മേധാവി പി.കെ. കേശവെന്‍റ കേസര ഇളകുമെന്ന സൂചനയും ശക്തമായി.

പി.സി.സി.എഫുമാരില്‍ രണ്ടാമനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍റ് ചെയ്തതിന് പിന്നാലെ താല്‍പര്യമുള്ളയാളെ മേധാവിയാക്കാനുള്ള ചരടുവലി ശക്തമാണ്. സീനിയോറിറ്റിയില്‍ മൂന്നാമതുള്ള പി.സി.സി.എഫ് (ഫോറസ്റ്റ് മാനേജ്മെന്‍റ്) നോയല്‍ തോമസിനുവേണ്ടി എന്‍.സി.പി നേതൃത്വം മന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ആേക്ഷപം. സ്ഥലംമാറ്റങ്ങളില്‍ അടക്കം കൈക്കൂലി ആരോപണം താഴേത്തട്ട് മുതല്‍ ശക്തമാണ്.

രാഷ്ട്രീയ പിന്തുണ ഉറപ്പായതോടെ കഴിഞ്ഞ ദിവസം വകുപ്പ് മേധാവി വിളിച്ച യോഗത്തിെന്‍റ നിയന്ത്രണം ഫലത്തില്‍ പി.സി.സി.എഫിെന്‍റ (എഫ്.എം) കൈയിലായിരുന്നുവെന്നാണ് ആക്ഷേപം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഡി.എഫ്.ഒമാരുടെ യോഗത്തില്‍ ഇദ്ദേഹം കടുത്ത ശകാരമാണ് ചൊരിഞ്ഞതത്രെ. ഇതോടെ മധ്യതലം വരെയുള്ള കീഴുദ്യോഗസ്ഥരില്‍ കുറേപേര്‍ പുതിയ അധികാര കേന്ദ്രത്തിനൊപ്പമായി.

ആരോപണവിധേയരായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിക്കുന്നത്. മുട്ടില്‍ മരം മുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍തന്നെ ഗുരുതര കുറ്റങ്ങള്‍ കെണ്ടത്തിയിട്ടും സ്ഥലംമാറ്റത്തില്‍ നടപടി ഒതുങ്ങി.

വ്യാഴാഴ്ച മന്ത്രി വിളിച്ച മുഖ്യവനപാലകരുടെ േയാഗത്തില്‍ െഎ.എഫ്.എസ് ഉദ്യോഗസ്ഥര്‍ ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം നേരിട്ടറിയിച്ചു. ഇത് വകുപ്പും മന്ത്രിയും തമ്മിെല അകല്‍ച്ച കൂട്ടിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post