Tue. Apr 23rd, 2024

അനുനയത്തിനില്ല; ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചുതുടങ്ങി

Keralanewz.com

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെയടക്കം സാരമായി ബാധിക്കുംവിധത്തില്‍ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുമ്ബോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ ആരോഗ്യവകുപ്പ്.

ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പ്രഖ്യാപിച്ചതനുസരിച്ച്‌ ഡോക്ടര്‍മാരുടെ ജോലിഭാരം കുറക്കാന്‍ ജൂനിയര്‍ ഡോക്ടര്‍ നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ 60 ഡോക്ടര്‍മാരെ നിയമിച്ചു.

പുതിയ ബാച്ച്‌ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം വൈകുന്നതിനാല്‍ ഇവര്‍ക്ക് നല്‍കേണ്ടിയിരുന്ന പ്രതിമാസ സ്റ്റൈപന്‍റ് കൈവശമുണ്ട്. ഈ തുക ഉപയോഗിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത്. പി.ജി ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സംസ്ഥാനത്തിന് സാധ്യമായതെല്ലാം ചെയ്തെന്നും ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്ന നിലവിലെ സമരം അനാവശ്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. പുതിയ പി.ജി ബാച്ചിെന്‍റ പ്രവേശനം നടക്കാത്തതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം.

373 ഒഴിവുകള്‍ തിട്ടപ്പെടുത്തിയെന്ന് മാത്രമല്ല, നിയമന നടപടികളിേലക്ക് കടക്കുകയും ചെയ്തു. നാല് ശതമാനം സ്റ്റൈപന്‍റ് വര്‍ധന വേണമെന്ന ആവശ്യം ധനവകുപ്പിെന അറിയിക്കാമെന്നും ഉറപ്പുനല്‍കി. ഇക്കാര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയാണ് സംഘടന നേതാക്കള്‍ സമരം പിന്‍വലിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ പിന്തള്ളി മറ്റൊരു വിഭാഗം പി.ജി ഡോക്ടര്‍മാര്‍ എമര്‍ജന്‍സി ഡ്യൂട്ടികളടക്കം ബഹിഷ്കരിച്ചത് ആരോഗ്യവകുപ്പിനെയും വെട്ടിലാക്കി. സര്‍ക്കാര്‍ കണക്കാക്കിയ ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്നം. സ്റ്റൈപന്‍റ് ഇനത്തില്‍ കൈവശമുള്ള തുകയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന എണ്ണം ജൂനിയര്‍ ഡോക്ടര്‍മാരെ മാത്രമേ നിയമിക്കാന്‍ സാധിക്കൂവെന്നാണ് ആരോഗ്യവകുപ്പിെന്‍റ വാദം.സമരം തുടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജുകളില്‍നിന്ന് പി.ജി ഡോക്ടര്‍മാരുടെ ഹാജര്‍നില ശേഖരിക്കുന്ന നടപടി സര്‍ക്കാര്‍ തുടരുകയാണ്. ഹാജര്‍ഷീറ്റ് നല്‍കാത്ത വകുപ്പ് മേലധികാരികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് വിവരശേഖരണം. ഈ അസാധാരണ നടപടി ഭീഷണിപ്പെടുത്തലാണെന്നാണ് പി.ജി ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.

സമരം നീണ്ടാല്‍ അധ്യാപനം മുന്നറിയിപ്പില്ലാതെ നിര്‍ത്തും -കെ.ജി.എം.സി.ടി.എ

തിരുവനന്തപുരം: പി.ജി സമരം നീളുന്ന സാഹചര്യത്തില്‍ എം.ബി.ബി.എസ്, പി.ജി-സൂപ്പര്‍ സ്പെഷാലിറ്റി വിദ്യാര്‍ഥികളുടെ അധ്യാപനം, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പരിശീലനം എന്നിവ മുന്നറിയിപ്പില്ലാതെ നിര്‍ത്തേണ്ടിവരുമെന്ന് കെ.ജി.എം.സി.ടി.എ. സമരം നീണ്ടാല്‍ രോഗീസേവനങ്ങള്‍ അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കപ്പെടാനും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അനുബന്ധ ചികിത്സാ സംവിധാനങ്ങളും തടസ്സപ്പെടാനും സാധ്യതയുണ്ട്.

കോവിഡ് മൂലം സംസ്ഥാനത്തെ ആരോഗ്യരംഗം ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ കോവിഡ്-കോവിഡിതര ചികിത്സ കഴിയുന്നത്ര തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പി.ജി വിദ്യാര്‍ഥികള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

രാപകല്‍ ഭേദമെേന്യ സര്‍ക്കാറിനൊപ്പംനിന്ന് പൊതുജനങ്ങള്‍ക്ക് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പി.ജി വിദ്യാര്‍ഥികളും നല്‍കിയ സേവനം വിസ്മരിക്കാനാകില്ലെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്കറും പ്രസ്താവനയില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post